ബിജെപിയുടെ അഴിമതി ഇലക്ടറല്‍ ബോണ്ട് വിവരങ്ങളിലൂടെ പുറത്തുവന്നെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. ബോണ്ടുകള്‍ നല്‍കിയ കമ്പനികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിച്ചെന്നും ഇഡിയെയും സി ബി ഐയെയും ആദായ നികുതി വകുപ്പിനെയും ഇലക്ടറല്‍ ബോണ്ടുകള്‍ക്കായി ദുരുപയോഗം ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് മതപരമായ ചടങ്ങിനെ സര്‍ക്കാര്‍ പരിപാടിയാക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയുമടക്കം പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തിന് മതപരമായ ബന്ധം പാടില്ലെന്ന് ഭരണഘടനയില്‍ പറയുന്നുണ്ട്. സുപ്രീംകോടതി ഇക്കാര്യം ആവര്‍ത്തിച്ചുപറഞ്ഞിട്ടുമുണ്ട്
കുട്ടികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷകസമൃദ്ധമായ ഭക്ഷണം ലഭിക്കുന്നില്ല. ഗര്‍ഭിണികള്‍ ക്യാമ്പുകളില്‍ പ്രസവിക്കുന്ന സ്ഥിതിയുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ സര്‍ക്കാര്‍ കൈയ്യുംകെട്ടി നോക്കി നില്‍ക്കുകയാണ്
വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വ്യത്യസ്തരായ കക്ഷികള്‍ക്കാണ് ശക്തിയുള്ളത്. അവിടങ്ങളില്‍ ബിജെപി വിരുദ്ധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത് അതാത് കക്ഷികളാണ്. തമിഴ്നാട്ടില്‍ ഡി എം കെയും തെലുങ്കാനയില്‍ ടി ആര്‍ എസും ആണ് അതിനു നേതൃത്വം നല്‍കേണ്ടത്. കേരളത്തില്‍ ബിജെപിക്ക് പ്രസ
2015ൽ സുപ്രീംകോടതി നിർത്തിവയ്‌ക്കുന്നതിനുമുമ്പ് രാജ്യത്തെ 31 കോടി വോട്ടർമാരെ, അവരെ അറിയിക്കാതെ ആധാറുമായി ബന്ധിപ്പിച്ചു. ഇതോടെ, 2018ലെ തെലങ്കാന തെരഞ്ഞെടുപ്പിൽ ഒട്ടേറെ യഥാർഥ വോട്ടർമാർ പട്ടികയിൽനിന്ന് പുറത്തായി എന്നാണ് യെച്ചൂരി കത്തിലൂടെ വ്യക്തമാക്കുന്ന
അസാധാരണ സുരക്ഷയൊരുക്കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ക്ക് ഇഷ്ടമുളള വസ്ത്രം ധരിക്കാന്‍ അവകാശമുണ്ടെന്നും തെറ്റായ പ്രചാരണങ്ങള്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരുടേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയുംപോലെ ട്രാവല്‍ ഏജന്‍സിയില്‍ നിന്നുതന്നെയാണ് സിപിഎമ്മും വണ്ടികള്‍ വാടകയ്ക്കെടുക്കുന്നത്. ക്വട്ടേഷന്‍ നല്‍കി കുറഞ്ഞ വാടക നോക്കിയാണ് ഏജന്‍സികളെ നിശ്ചയിക്കുന്നത്, വാഹന ഉടമകളുടെ രാഷ്ട്രീയം നോക്കിയല്ല. ജനറല്‍ സെക്രട്ടറി ഉപയോഗിച്ചിരുന്നത് KL-13 AR 2707 എന്ന രെജിസ്ട്രേഷന്‍ നമ്പറുള്ള കാറാണ്, ഇപ്പോള്‍ വിവാദമായ വാഹനമല്ല
സില്‍വര്‍ ലൈന്‍ പാത കടന്നുപോകുന്നതിനായി എത്രത്തോളം സ്ഥലം ഏറ്റെടുക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ നടക്കുന്നത് കല്ലിടല്‍ മാത്രമാണെന്നും പാരിസ്ഥിതിക ആഘാത പഠനം പൂര്‍ത്തിയായതിന് ശേഷം മാത്രമേ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുകയുള്ളുവെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
നരേന്ദ്ര മോദി സര്‍ക്കാര്‍ പുതുതായി മുന്നോട്ടുവെച്ച വിദ്യാഭ്യാസ നയരേഖയില്‍ ഒരിടത്തും പിന്നോക്ക സംവരണത്തെ കുറിച്ച് പരാമര്‍ശമില്ലാത്തതില്‍ ആശങ്കയറിച്ച് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രിക്ക് കത്തുനല്‍കി
കോവിഡ് -19 ബാധിച്ച് രാജ്യത്ത് 339 പേര്‍ മരണപ്പെട്ടതിനു സമാന്തരമായി 200 ലധികം പേര്‍ പട്ടിണിമൂലം മരണപ്പെട്ടിട്ടുണ്ട്. ജനങ്ങളെ നിര്‍ബന്ധിത പട്ടിണിയിലേക്കാണ് മോദി സര്‍ക്കാര്‍ നയിച്ചുകൊണ്ടിരിക്കുന്നത് എന്നും സീതാറാം യച്ചൂരി
ഇന്ത്യക്കാരുടെ ജീവൻ രക്ഷിക്കേണ്ട ഈ പോരാട്ടത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും യെച്ചൂരി ഫേസ്ബുക്കിൽ കുറിച്ചു.
രാജ്യത്ത് 21 ദിവസത്തെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദരിദ്രർക്കും അസംഘടിത തൊഴിലാളികൾക്കുമടക്കം മറ്റു അടിയന്തിര സഹായം ആവശ്യമുള്ളവർക്കുമായി കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനോട് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ സമ്മിശ്രമായാണ് പ്രതികരിച്ചത്.